Friday 5 June 2015

MRI scan only 1800-3300 Rs. At Govt hospital Ekm.

Sharing an useful information - Affordable MRI scans at General Hospital Kochi, ഇതൊരുപക്ഷേ പല സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യം ആവും...
എങ്കിലും ഇത് അറിയില്ലാത്ത പാവപ്പെട്ട പലരുമുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ...
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുഷ്മമായി വ്യക്തമാകുന്ന MRI സ്കാനിങ്ങിനു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 4000 മുതൽ 10000 വരെ ആണ്.
ഏറ്റവും അത്യാധുനിക സ്കാനിംഗ്‌ ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനു വെറും 1800 മുതൽ 3300 വരെ മാത്രം.ഇനി സീ റ്റി സ്കാനിങ്ങിൻറെ കാര്യം ആണെങ്കിൽ ഇവുടത്തെ നിരക്ക് 900 മുതൽ 1500 വരെ ആണ്.

പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു 2000 മുതൽ 8000 രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ടറുടെ കുറുപ്പുമായി വന്നാൽ ഇവിടെ MRI സ്കാനിംഗ്‌ നടത്താവുന്നതാണ്. പക്ഷെ അതിനു ഒരു 450 രൂപ അധികം അടക്കേണ്ടി വരും.
ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും വളരെ കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ. എറണാകുളം ആശുപത്രിയിൽ ഇതുവരെ പുറത്തുനിന്നും വന്ന രോഗികൾ 150 താഴെ മാത്രം.

MRI സ്കാനിംഗ്‌ നിരക്കുകൾ
****************************
തല,സ്പൈനൽകൊട് -1800 രൂപ
വയർ - 2400
കാൽ - 2200
നട്ടെല്ല് - 1400 മാത്രം.

വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്ന സ്വകാര്യ ലാബുകൾ പോലും 4000 രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല.എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം.
ഇതിൻറെ കാരണം ചില പാവപ്പെട്ട രേഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത്‌ സ്വകാര്യ ലാബുകളെ കൊള്ള ലാഭം കൊയ്യാൻ അനുവദിക്കുന്ന ഡോക്ടർമാരും.
നമ്മുടെ ഇടയിൽ ഉള്ള സുഹൃത്തുക്കളുടെപരിചയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടങ്കിൽ ആശുപത്രിയും ആയി ബന്ധപെടുക
ഷെയര്‍ ചെയ്യുക നിങ്ങളുടെ സുഹൃത്തുകള്‍ക്കു കൂടി ഉപകാരം ആകട്ടെ

ബന്ധപ്പെടേണ്ട നമ്പർ : 0484-2367252 , 2870274.
MRI Scanning Radiology department. GENERAL HOSPITAL ERNAKULAM

Wednesday 11 March 2015

Reservation for Indians

This is epic 😂😂

Wipro chairman Mr. Azim Prem ji's comment on reservation: Good one..read on....

I think we should have job reservations in all the fields. I completely support the PM and all the politicians for promoting this. Let's start the reservation with our cricket team. We should have 10 percent reservation for Muslims. 30 percent for OBC, SC /ST like that. Cricket rules should be modified accordingly. The boundary circle should be reduced for an SC/ST player. The four hit by an OBCplayer should be considered as a six and a six hit by a SC/ST player should be counted as 8 runs. An SC/ST player scoring 60 runs should be declared as a century. We should influence ICC and make rules so that the pace bowlers like Shoaib Akhtar should not bowl fast balls to our SC/ST player. Bowlers should bowl maximum speed of 80 kilometer per hour to an SC/ST player. Any delivery above this speed should be made illegal.

Also we should have reservation in Olympics. In the 100 meters race, an SC/ST player should be given a gold medal if he runs 80 meters.

There can be reservation in Government jobs also. Let's recruit SC/ST and OBC pilots for aircrafts which are carrying the ministers and politicians (that can really help the country.. )

Ensure that only SC/ST and OBC doctors do the operations for the ministers and other politicians. (Another way of saving the country..)

Let's be creative and think of ways and means to guide INDIA forward...

Let's show the world that INDIA is a GREAT country. Let's be proud of being an INDIAN..

*SHARE THIS if u are against 🚫Reservation.

Monday 2 March 2015

Koottakola. Flash News.. sent you an image file!

Asokan wedding.. sent you an image file!

Indrajith wedding.. sent you an image file!

As if Ali wedding.. sent you an image file!

Aju Varghese.wedding. sent you an image file!

Mani's wedding at chalakudy chantha.. sent you an image file!

Nedumudi venu wedding.. From file..sent you an image file!

Priyadarsans. Wedding file at dooradarsan.. sent you an image file!

Priyadarsans wedding

Kunchackko wedding from file..sent you an image file!

Mohanlal's wedding -file sent you an image file!

Prithvi's wedding.. Filed.. sent you an image file!

Pakru's wedding .sent you an image file! - filed

After 10th financial help for Studies by INFOSYS based NGO

Hi All,

Will you please post this message in the known groups so that it gets circulated, thanks.

If you have come across any bright students coming from poor financial background who have finished their 10th standard this year and scored more than 80%, please ask them to contact the NGO - Prerana (Supported by Infosys foundation).

The NGO is conducting a written test and those who clear the test will be eligible for financial help for their further studies.

Please ask the students to contact the people mentioned below to get
the form:

580, Shubhakar, 44th cross,
1st A main road,
Jayanagar, 7th block,
Bangalore.

Contact numbers:
1. Ms. Saraswati - 99009 06338
2. Mr. Shivkumar - 99866 30301
3. Ms. Bindu - 99645 34667

Even if you don't know anyone, please  pass on this info, someone might be in need of this.

Thanks

Sunday 8 February 2015

General advice from a C A & Financial advisor

: General Advice from a CA & Financial Advisor:

Dear All,

Wanted to highlight one very important aspect. In ordinary course we keep issuing and submitting our KYC documents (identity and residential proofs..such as PAN card, electricity bill etc.) to various people. For housing or car or other loans, bank accounts,or even for buying new sim card we submit these documents.
At almost all these places they ask for self certification on these documents. We immediately sign those documents and hand over. Just imagine your self certified copies are freely available in the hands of such persons & those documents can be used by him for EVERYTHING!

Its really serious and its been seen that in most of the terrorist activities, KYC documents are sourced from the SIM card sellers.

Hence, please inculcate a 'HABIT' of writing the date and purpose for which you are submitting the self certified KYC Documents so that those documents cannot be used again. 

Please share this as much as possible.
Person 2:
Gud info. I am being doing from first time.  A rule should be made that only if the date and purpose is cross written this document to be made valid.  😉

Wednesday 4 February 2015

child's future worth every sacrifice.. an video file!

Thomas chettayalla.. an image file!

Lalism effect.. an image file!

Old classic film an video file!

Terror attacks on mobile

Please pass around to your family and friends...!!!

MUST SHARE AS SOON AS POSSIBLE.

People have been receiving calls from
+375602605281,
+37127913091
or
any number starting from
+375,
+371 number
+381
One ring & hang up.

If you call back it's one of those Numbers that are charged 15-30$
&
they can copy your contact list in 3sec
&
If U have bank
or
Credit card details on your phone,
they can copy that too...

+375 is from Belarus From Afghanista..
+371 is code for Lativa...
+381 is serbia

Don't answer
or
Call back.

Please FORWARD
AND SHARE this to your friends and family VERY  IMP't  MSG...

Also,
PLEASE  READ... this...

Don't Press
#90
or
#09
on your Mobile No...

Please take care,
IF SOME ONE ASKs YOU TO DIAL
#09
or
#90.
Please Do Not Dial this When Asked.

Please circulate URGENTLY.

New Trick of Terrorists to Frame Innocent People...!!!

Friend,
There is a fraud company using a device that once you press
#90
or
#09.
they can access your SIM card
and
Make calls at your expense.

Forward this message to as many friends as U can, to stop it.

- BHARAT SANCHAR NIGAM LIMITED
(A Government of India Enterprise)

Animal maths. an image file!

Monday 2 February 2015

അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യുന്ന വികസനം; നഷ്ടമാകുന്ന ഘാനയുടെ കൊളോണിയല്‍ വാസ്തുവിദ്യ

അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യുന്ന വികസനം; നഷ്ടമാകുന്ന ഘാനയുടെ കൊളോണിയല്‍ വാസ്തുവിദ്യ


Feb 02 2015 06:52 AM
പോളിന്‍ ബാക്സ്(ബ്ലൂംബർഗ് ന്യൂസ്)കുട്ടിക്കാലത്ത്, ഘാനയുടെ തലസ്ഥാനമായ അക്രയിലെ തന്റെ കൊളോണിയല്‍ വീടിന്റെ മുറ്റത്ത് കുരങ്ങന്മാര്‍ കളിക്കുന്നതും മേല്‍ക്കൂരയ്ക്കു മുകളില്‍ തത്തകള്‍ പാറിപ്പറക്കുന്നതുമെല്ലാം എലിസബത്ത് ബിനേ ഓര്‍ക്കുന്നു. “ഇവിടെ നിറച്ചും പക്ഷികളായിരുന്നു. തിങ്ങി നിറഞ്ഞ മരങ്ങള്‍ കാരണം ആകാശം കാണാനേ കഴിയില്ലായിരുന്നു”, 58 കാരിയായ ബിനേ ഒരു അഭിമുഖത്തില്‍ തന്റെ ഓര്‍മ പങ്കു വച്ചു.

ഇന്ന്, റിഡ്ജിലെ അവരുടെ വീട്, ബ്രിട്ടീഷ് കോളനി ഭരണകൂടം  നിർമ്മിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പഴക്കമുള്ള വീടുകൾ ഒന്നാണ്. ഡവലപ്പർമാർ ആ പ്രദേശം കയ്യേറി മരങ്ങള്‍ വെട്ടി നിരത്തി ചുറ്റും വൈദ്യുതി വേലികള്‍ കെട്ടി മാസം ഏഴായിരം ഡോളര്‍ വീതം വാടക ഈടാക്കുന്ന  അപ്പാർട്ട്മെന്ടുകളുള്ള മൂന്നു നില കെട്ടിടങ്ങള്‍ പണിഞ്ഞിരിക്കുകയാണ്.

ആഡംബര സൌകര്യങ്ങളുള്ള വാടക അപ്പാർട്ട്മെന്ടുകള്‍ക്ക് ആവശ്യം കൂടും തോറും പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ വേലി കെട്ടി കമ്മ്യൂണിറ്റികളും റെസിഡെന്‍ഷ്യല്‍ ഏരിയകളും പണിതുയര്‍ത്തുമ്പോള്‍ നിരവധി കൊളോണിയല്‍ കെട്ടിടങ്ങള്‍ ഒരു അവശേഷിപ്പ് പോലുമില്ലാതെ പൊളിച്ചു കളയപ്പെടുകയാണ്.



“വികസനം നമ്മുടെ അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യലാണ്”, ആര്‍ക്കിടെക്ടും ആഫ്രിക്ക അടിസ്ഥാനമാക്കിയുള്ള ആര്‍ക്കിടെക്ടുകളെ യോജിപ്പിക്കുന്ന ‘ആര്‍ക്കിആഫ്രിക്ക’ ഫൌണ്ടെഷന്റെ ചെയര്‍മാനുമായ ജോ ഒസെ-അഡോ പറയുന്നു. “ഈ വസ്തുക്കളിലും, സ്ഥലത്തിന്‍റെ മേലെയുമൊക്കെ വലിയ സമ്മര്‍ദമുണ്ട്. അതുകൊണ്ട് കുടുംബങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഈ കെട്ടിടങ്ങളില്‍ നിന്ന് രക്ഷപെട്ടാല്‍ മതിയെന്നാണ്. അതുപോലെ തന്നെ, അവ സംരക്ഷിക്കുന്ന ഗവണ്‍മെന്റ്റ് പോളിസികളുമില്ല”, അദ്ദേഹം തുടര്‍ന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിലെരണ്ടാമത്തെവലിയ സാമ്പത്തിക മേഖലയായ ഘാന 2010 ല്‍ എണ്ണ കയറ്റുമതി തുടങ്ങി. ക്രൂഡ് ഉത്പാദനം സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്ന പ്രതീക്ഷയില്‍ പ്രവാസികളായ ഘാനക്കാരൊക്കെ തിരിച്ചു വന്നത് അക്രയിലേയും, പെട്രോളിയം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പടിഞ്ഞാറൻതുറമുഖ നഗരമായ തകോരടിയിലേയും റിയല്‍ എസ്റേറ്റ് സാധ്യതകള്‍ വര്‍ധിപ്പിച്ചു.

കൃത്യമായ കെട്ടിട നിയന്ത്രണ നിയമ വ്യവസ്ഥിതികള്‍ നടപ്പിലാക്കാതിരിക്കുക, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാഷ്ട്രീയ അസ്ഥിരത, ഉദാരമായ ബാങ്കിംഗ് രീതികള്‍ എന്നിവ ഒരുപാട് പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായി. അയല്‍പ്പക്കത്തുള്ള ഐവറി കോസ്റ്റിലെ ആക്രമണങ്ങള്‍ കമ്പനികളേയും അതുവഴി നൂറു കണക്കിനു ജോലിക്കാരെയും അക്രയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. നൈജീരിയയിലെ നിക്ഷേപകർ അവിടുത്തെ പട്ടണങ്ങളായ അബൂജയെയും ലഗോസിനേക്കാളും സ്ഥിരതയുള്ള അക്ര തിരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം 2010 ദശാബ്ദത്തില്‍ അക്രയിലെ ജനസംഖ്യ ഇരുപത്തെട്ടു ശതമാനം കൂടി നാല്പ്പതു ലക്ഷം കവിഞ്ഞു. കൊളോണിയല്‍ വീട്ടുകാര്‍ക്ക്, ഇത് ലളിതമായ സാമ്പത്തിക യുക്തിയാണ്.



“ഒരു പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ വന്നു സ്ഥലത്തിനു അഞ്ചു ലക്ഷം ഡോളര്‍ നല്‍കാമെന്നു പറയുകയും പുതിയ ഫ്ലാറ്റില്‍ അപ്പാര്‍ട്ട്മെന്റുകള്‍ തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരുപാട് ചിന്തിക്കേണ്ടി വരുന്നില്ല”, റിയല്‍ എസ്റേറ്റ് കമ്പനി നടത്തുന്ന ഘാനക്കാരനായ സെബാസ്റ്റ്യൻ വാന്‍ ല്യൂവന്‍ പറയുന്നു.

രാജ്യത്തിലെ ഏറ്റവും വലിയ വസ്തു-ഇടപാട് കമ്പനിയായ ബ്രോള്‍ ഘാന ലിമിറ്റെഡിന്റെ കണക്കുകളനുസരിച്ച്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും കൂടിയ വാടക വീടുകള്‍ അക്രയിലാണുള്ളത്. ഇത് ഒരു ദശാബ്ദ കാലത്തിനകത്തുണ്ടായ നിർമ്മാണ പ്രവർത്തനങ്ങളുടെ ആധിക്യത്തെ കൂട്ടി. മൂന്നു ബെഡ്റൂം അപ്പാര്ട്ട്മെന്റുകള്‍ക്ക് പ്രതിവര്‍ഷമുള്ള ശരാശരി വാടക മാന്‍ഹട്ടനോട് കിടപിടിക്കുന്ന രീതിയില്‍ 42000-50000 ഡോളറാണ്.

പട്ടണത്തിന്റെ ഹൃദയമായ ‘കന്റോണ്‍മെന്റ്സ് ആന്‍ഡ് റിഡ്ജ്’എന്ന സ്ഥലത്തെജീർണ്ണിച്ച, മോടിയുള്ള വാസസ്ഥലങ്ങളും പഴക്കമേറിയ മരങ്ങളുംകൊണ്ട് സമ്പുഷ്ടമായ വിശാലമായ പ്ലോട്ടുകൾ, അപ്പാര്ട്ട്മെന്റുകളുടെ ഉയര്‍ന്ന വിലയില്‍ മതിമറന്ന പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സിന്റെ കണ്ണില്‍ പെട്ടു.

“ചരിത്രത്തെ പറ്റി സംസാരിക്കാന്‍ ഘാനക്കാര്‍ക്ക് വല്യ ഇഷ്ടമാണ്. എന്നാല്‍ ഒരു പ്രസിദ്ധനായ ആള്‍ ജീവിച്ചിരുന്നു എന്ന കാരണം കൊണ്ട് ഒരു കെട്ടിടത്തിനു പ്രത്യേക പ്രാധാന്യം കൊടുക്കുന്നത് മണ്ടത്തരമാണെന്നാണ് അവര്‍ കരുതുന്നത്”, ചരിത്രകാരനും, അക്രയുടെ പഴയ മേയറുമായിരുന്ന നാറ്റ് അമാര്‍റ്റെയിഫിയോ പറയുന്നു.

കൊളോണിയല്‍ കെട്ടിടങ്ങളില്‍, വലിയ അടിത്തറയില്‍ പണിഞ്ഞ ചതുര ബംഗ്ലാവ് മുതല്‍ കമാനരൂപത്തിലുള്ള  ജനാലകള്‍, ഗംഭീരമായ കോണിപ്പടികള്‍, തണുത്ത കാറ്റ് വീശുന്ന തണലുള്ള വരാന്തകള്‍ എന്നിവയുള്ള രണ്ടു നില മന്ദിരങ്ങള്‍ വരെയുണ്ട്. വൃത്തിഹീനരും രോഗവാഹകരുമെന്നു കരുതി പോന്ന ആഫ്രിക്കന്‍ അയല്പ്പക്കക്കാരില്‍ നിന്ന് സുരക്ഷിത ദൂരത്തില്‍ നില്‍ക്കാന്‍ വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ബ്രിട്ടീഷ്‌കാര്‍ 1920കളില്‍ പണിഞ്ഞു നല്‍കിയ വീടുകളാണ് മിക്കതും.

“വീട്ടുടമസ്ഥര്‍ക്ക് മിക്കപ്പോഴും ഈ വീടുകള്‍ സംരക്ഷിക്കാനുള്ള പണം പോലുമില്ല. ഒന്നോ രണ്ടോ ഏക്കറിലാണ് ഈ കെട്ടിടങ്ങള്‍ നില്‍ക്കുന്നത്. കൂടിപ്പോയാല്‍ മാസം 12000 ഡോളര്‍ വാടക കിട്ടും. ഈ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞു പുതിയ ഇരുപത് അപ്പാര്‍ട്ട്മെന്റുകള്‍ പണിതാല്‍ ഡവലപര്‍മാര്‍ക്കുള്ളത് പോലെ 120 ശതമാനം ലാഭം കിട്ടും”, വാണിജ്യ-റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ‘ഒറെല്‍ ഘാന’ എന്ന ബ്രോക്കറേജ് കമ്പനിയുടെചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിച്ചാര്‍ഡ് മന്തോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അടിമക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഘാനയുടെ പ്രസിദ്ധമായ തീരദേശകോട്ടകളായ കേപ്പ് കോസ്റ്റ് കാസിലും (പതിനേഴാം നൂറ്റാണ്ട്), എല്മിന കാസിലും (പതിനഞ്ചാം നൂറ്റാണ്ട്) ഉള്‍പ്പടെയുള്ള, സ്മാരകങ്ങളായി രെജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളെ പൊതുമേഖലാ മ്യൂസിയങ്ങളും മോന്യുമെന്റ്സ്ബോർഡും സംരക്ഷിക്കുന്നു. എന്നാല്‍ ചരിത്ര പ്രാധാന്യമുള്ള കൊളോണിയല്‍ ഉദ്യോഗസ്ഥരുടെ വീടുകളും ഘാനയിലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ കുടുംബ കെട്ടിടങ്ങളും ഇങ്ങനെ രെജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ബോര്‍ഡിലെ സംരക്ഷക ഉദ്യോഗസ്ഥന്‍ ബെഞ്ചമിൻ അഫഗ്ബെഗീ പറയുന്നു.



“കെട്ടിടങ്ങള്‍ പൊളിക്കപ്പെടുന്നതിന്റെ നിരക്കില്‍ എന്തെങ്കിലുംപൊതുആശങ്ക ഉണ്ടെങ്കിൽ തന്നെ, അത് നിശബ്ദമാണ്. ഈ കെട്ടിടങ്ങളെ രാഷ്ട്ര ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തദ്ദേശവാസികള്‍ ഒരു വിലയും കല്‍പ്പിക്കാത്ത ചരിത്ര സ്മാരകങ്ങളാണിത്.” നാറ്റ് അമാര്‍റ്റെയിഫിയോ പറയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അമാര്‍റ്റെ യിഫിയോയും കോഫി സെടോര്‍ദ്ജി എന്ന ഘാനക്കാരന്‍ ആര്‍ടിസ്റ്റും കൂടി അക്രയില്‍ 1930 കളില്‍ പണികഴിപ്പിച്ച  ബോര്‍ഡിംഗ് സ്കൂളുകളും ആശുപത്രികളും തുടങ്ങി, കൊളോണിയല്‍ കാലഘട്ടത്തിലെ പല തരത്തിലുള്ള കെട്ടിടങ്ങളും ചിത്രീകരിക്കാന്‍ തുടങ്ങി. അന്ന് അവര്‍ രേഖപ്പെടുത്തിയ എന്പതു ശതമാനത്തോളം കെട്ടിടങ്ങള്‍ ഇന്നില്ല. അവ പുതിയ അപ്പാര്ട്ട്മെന്റുകള്‍ക്കും ടൌണ്‍ഷിപ്പിനുമായി പൊളിച്ചു കളയപ്പെട്ടു.

സൌത്ത് ആഫ്രിക്കന്‍ ആര്‍ക്കിടെക്ചര്‍ സ്വാധീനമുള്ള, ആധുനികതയും ആഢ്യത്തവും നിറഞ്ഞ ഒരു കെട്ടിടം അവിടെ ഉണ്ടായിരുന്നു. ഇവിടുത്തെ  കാലാവസ്ഥയോ, സംസ്കാരമോ, സന്ദര്‍ഭമോ അനുസരിച്ചല്ലാതെ, ഇവിടെ നിലകൊള്ളുന്നതല്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഘോഷോച്ചാരണത്തോടെ നിലനിന്നിരുന്ന ആ കെട്ടിടം ഇവിടുത്തെ ജനസംഖ്യയുടെ 98 ശതമാനത്തിന്റെ പരിധിക്കുമപ്പുറത്തായിരുന്നു”, ആര്‍ക്കിടെക്റ്റ് ജോ ഒസെ-അഡോ പറഞ്ഞു.

ആക്രയിലെ കന്റോണ്‍മെന്റ് പ്രദേശത്ത്,യു.എസ്.എംബസി അടക്കിവാഴുന്ന ഒരു മേഖലയില്‍, ആദ്യമായി പഴയതും പുതിയതും തമ്മില്‍ കൂട്ടിക്കലര്‍ത്താനൊരുങ്ങുകയാണ് ഗോരാന്‍ കൊലാരിക്. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കൊളോണിയല്‍ രണ്ടു നില കെട്ടിടത്തിന്റെ നിലവും മേല്‍ക്കൂരയുമെല്ലാം പുതുക്കിപ്പണിഞ്ഞു അതിനോട് ചേര്‍ന്ന് ഒരു റെസ്റ്റോറന്‍റ് പണിത് വിശാലമായ പൂന്തോട്ടത്തെ ഒരു തുറസ്സായ ഡിസൈന്‍ ബാറാക്കി മാറ്റി, കൊലാരിക്. 'കായ ഡിസൈന്‍ ബാര്‍' 2013 അവസാനം തുറന്നു പ്രവര്‍ത്തിക്കുകയും ചെറുപ്പക്കാരായ ഘാനക്കാരുടെയും പ്രവാസികളുടെയും ഇടയില്‍ വലിയ ജനസമ്മിതി നേടുകയും ചെയ്തു. കൊലാരിക് പറയുന്നത് ആ കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും അതുല്യമായ വാസ്തുവിദ്യ തനിക്ക് സംരക്ഷിക്കണമെന്നാണ്.

“ഇതുപോലെയുള്ള വസ്തുവകകള്‍ ഡവലപ്പര്‍മാര്‍ക്ക് വിറ്റ് ആഡoഭര അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാനാണ് ലാഭം മാത്രം കണക്കു കൂട്ടുന്ന ഉടമസ്ഥര്‍ ആഗ്രഹിക്കുന്നത്. ഗവണ്‍മെന്റ്റ് ഇത്തരം വീടുകളെ സംരക്ഷിക്കാത്തത് വളരെ കഷ്ടമാണ്. രാജ്യത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചരിത്രപരമായ വാസ്തുവിദ്യ”, അദ്ദേഹം പറയുന്നു.

കുട്ടിക്കാല സ്മരണകള്‍ കൂടെ കൂട്ടുമ്പോഴും തന്റെ വീട് ഒരു ദിവസം നഷ്ടമാകും എന്നതില്‍ ബിനേക്കു തെല്ലും കുറ്റബോധമില്ല. “പഴകിയ ഈ വീട് പുതുക്കി പണിയാന്‍ എന്റെ കയ്യില്‍ പണമില്ല. ഈ വസ്തു രണ്ടു മുതല്‍ അഞ്ചു മില്ല്യന്‍ ഡോളര്‍ വരെ വിലമതിക്കുന്നതാണ്”, അവര്‍ പറയുന്നു.

Temple . Elephants 2 an video file!

Temple ... Elephants 1 an video file!

Evangelization .. an image file!

Pray for Iraqi Christians.. an video file!

2015 February

This February cannot come in your life time,because this February has
4..sundays
4..mondays
4..tuesdays
4..wednesdays
4..thursdays
4..fridays
4..saturdays.
This will happen again after 823 years...

Saturday 31 January 2015

Achan konda veyil an image file!

Life after death..

Here's something interesting to ponder about : For those who believe in God and for those who don't believe in HIM. It stimulates our lateral thinking :

This lovely parable is from "Your Sacred Self" by Dr. Wayne Dyer.

In a mother's womb were two babies. One asked the other: "Do you believe in life after delivery?"The other replied, "Why, of course. There has to be something after delivery. Maybe we are here to prepare ourselves for what we will be later."

"Nonsense" said the first. "There is no life after delivery. What kind of life would that be?"

The second said, "I don't know, but there will be more light than here. Maybe we will walk with our legs and eat from our mouths. Maybe we will have other senses that we can't understand now."

The first replied, "That is absurd. Walking is impossible. And eating with our mouths? Ridiculous! The umbilical cord supplies nutrition and everything we need. But the umbilical cord is so short. Life after delivery is to be logically excluded."

The second insisted, "Well I think there is something and maybe it's different than it is here. Maybe we won't need this physical cord anymore."

The first replied, "Nonsense. And moreover if there is life, then why has no one ever come back from there? Delivery is the end of life, and in the after-delivery there is nothing but darkness and silence and oblivion. It takes us nowhere."

"Well, I don't know," said the second, "but certainly we will meet Mother and she will take care of us."

The first replied "Mother? You actually believe in Mother? That's laughable. If Mother exists then where is She now?"

The second said, "She is all around us. We are surrounded by her. We are of Her. It is in Her that we live. Without Her this world would not and could not exist."

Said the first: "Well I don't see Her, so it is only logical that She doesn't exist."

To which the second replied, "Sometimes, when you're in silence and you focus and you really listen, you can perceive Her presence, and you can hear Her loving voice, calling down from above."

Isn't this something similar to what we perceive in our lives as well ?? Just think about it.

Mobile charging while we r mobile.. an video file!

Shadow war... an video file!

Thursday 29 January 2015

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം


Jan 28 2015 07:23 AM
ലെന്നി ബേണ്‍സ്‌റ്റെയ്ന്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)
അമ്പതുവര്‍ഷത്തിലേറെയായി, 'ഉള്‍നഗരങ്ങളിലെ പ്ലേഗ്'എന്നാണ് കുട്ടികളിലെ ആസ്ത്മയെ ഗവേഷകര്‍ വിളിച്ചിരുന്നത് (ഉള്‍നഗരം:ദാരിദ്ര്യരേഖക്ക് താഴെയുള്ള ഇരുപതു ശതമാനത്തിലധികം ജനസംഖ്യയുള്ള നഗര മേഖല). എന്നാല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ ഗവേഷണം പറയുന്നത് അത് സത്യമല്ലെന്നും, താമസിക്കുന്ന സ്ഥലത്തെക്കാള്‍ ഒരാളുടെ വംശം, ദേശീയത, ദാരിദ്ര്യം എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുമെന്നാണ്.

'നാഷണല്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേ 'ശേഖരിച്ച, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ തന്നെയുള്ള 23065 കുട്ടികളുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് റിപ്പോര്‍ട് ചെയ്ത ആസ്ത്മയുടെ ആക്രമണം ഉള്‍നഗരങ്ങളിലും മറ്റു സ്ഥലങ്ങളിലും ഒരുപോലെയാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത് എന്നാണ്. ഏറ്റവുംപ്രധാനപ്പെട്ട വസ്തുത, ആസ്ത്മ വരാന്‍ ഏറ്റവും സാധ്യതയുള്ളത് ഉള്‍നഗരങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കറുത്ത വംശജര്‍,പോര്‍ട്ടോറിക്കന്‍ ദേശീയര്‍, ദരിദ്രര്‍ എന്നിവര്‍ക്കാണെന്നു ഗവേഷണം സൂചിപ്പിക്കുന്നുവെന്നതാണ്.' ഉള്‍ നഗരങ്ങളിലെ ആസ്ത്മ' എന്നപ്രയോഗം തന്നെ പുനര്‍നിര്‍വചിക്കാന്‍ സമയമായെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

'ഒരുപാടു വ്യതിയാനങ്ങളുണ്ടെന്നാണ് ഞങ്ങള്‍ കണ്ടുപിടിച്ചത്. ആസ്ത്മ നിരക്ക് വടക്കു കിഴക്കന്‍ ഉള്‍ നഗരങ്ങളില്‍ കൂടുതലായിരുന്നു, എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ മധ്യപടിഞ്ഞാറന്‍ സബര്‍ബുകളിലും അത് തന്നെയായിരുന്നു അവസ്ഥ. മിക്കവാറുമുള്ള ആസ്ത്മാ വ്യതിയാനങ്ങള്‍ സ്ഥലത്തെക്കാളും വംശം, ദേശീയത, ദാരിദ്ര്യം എന്നിവ അടിസ്ഥാനമാക്കിയാണ് വിശദീകരിക്കാന്‍ കഴിയുക. 'ശിശുരോഗ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ കൊറിന്‍ കീറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.



'ജേര്‍ണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി' പ്രസിദ്ധീകരിച്ച വിശകലനം അനുസരിച്ച്, മറ്റു സ്ഥലങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള 10.6 ശതമാനം കുട്ടികളെ അപേക്ഷിച്ച് മൊത്തത്തില്‍, ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന 12.9 ശതമാനം കുട്ടികള്‍ക്ക് ആസ്ത്മയുണ്ട്. എന്നാല്‍ വംശം, ദേശീയത, ഭൂമിശാസ്ത്രം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആ വ്യത്യാസം ഇല്ലാതായി.

'ആഫ്രിക്കന്‍-അമേരിക്കന്‍സിലും പോര്‍ട്ടോറിക്കകാരിലും ആസ്ത്മയ്ക്കുള്ള വലിയ സാധ്യത ഒരു പക്ഷെ ജനിതകമാകാം', കീറ്റ് പറഞ്ഞു. ദരിദ്രരുടെ കാര്യത്തില്‍ ഒരുപക്ഷെ സാഹചര്യ ഘടകങ്ങളായ എലി, പാറ്റ തുടങ്ങിയ ക്ഷുദ്രജീവികളുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന അലര്‍ജികള്‍, സിഗരറ്റ് പുക, മാസം തികയാതെയുള്ള ജനനം, അമ്മമാരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാവാം കാരണം.

കീറ്റ് പറയുന്നത്, 'അലര്‍ജി കാരണം ആസ്ത്മയുടെ കടുത്ത ലക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത് ഒരുപക്ഷെ ഉള്‍നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളായിരിക്കുമെന്നാണ്. 'അത് നിര്‍ണയിക്കാന്‍ മറ്റൊരു പഠനം നടത്തുകയാണവിടെ', അവര്‍ പറഞ്ഞു.
'കൂടിയ ആസ്ത്മാനിരക്കും സബര്‍ബിലെ കടുത്ത ദാരിദ്ര്യവും മൂലം, പൊതു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരേപോലെ കുട്ടികളുടെ നിരക്കുള്ള സമ്പന്ന നഗരങ്ങളിലും സബര്‍ബനുകളിലും ജീവിക്കുന്ന ആസ്ത്മയുള്ള 46 ശതമാനം കുട്ടികളെ അപേക്ഷിച്ച് ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള കുട്ടികള്‍ 8 ശതമാനം മാത്രമാണെന്നാണ് ഈ സര്‍വേയിലൂടെ ഞങ്ങള്‍ കണക്കാക്കുന്നത്.' കീറ്റിന്റെ ടീം എഴുതി.

കല്‍മഴുവും ഭാഷയുടെ ചിത്രസൂത്രങ്ങളും; മടുപ്പിന്റെ മാനകങ്ങള്‍

കല്‍മഴുവും ഭാഷയുടെ ചിത്രസൂത്രങ്ങളും; മടുപ്പിന്റെ മാനകങ്ങള്‍


Jan 29 2015 08:21 AM
പ്രിയന്‍ അലക്സ് റബല്ലോ
ഭാഷയുടെ എഴുത്തുരൂപത്തിന്റെ ആദിമസൂചനകള്‍ നിയോലിത്തിക്ക് ഗുഹാചിത്രങ്ങളില്‍നിന്ന് തുടങ്ങുന്നു. ലിപിഭദ്രമായ അക്ഷരരൂപമാര്‍ന്ന ഭാഷ അതിന്റെ നിശ്ചിതരൂപത്തിലേക്കെത്തിച്ചേര്‍‍ന്നിരിക്കുന്നു. ഭാഷയുടെ ദൃശ്യരൂപത്തിലെ ആവര്‍ത്തനവിരസതയെ മറികടക്കാനാവാത്തവിധം, ആവിഷ്ക്കാരമെന്ന് വിളിക്കപ്പെടാന്‍ മടിതോന്നും വിധത്തില്‍ (അക്ഷരങ്ങള്‍ കൊണ്ട് സാധിക്കുന്ന പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിമിത്തം അര്‍ത്ഥമുണ്ടെന്ന് സ്വയം ശഠിക്കുകയും അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വാക്കിന്റെ ജാലവൃത്തിയുടെ രഹസ്യമില്ലായ്മ എന്ന കൊലച്ചതിമൂലം) എല്ലാം പകര്‍പ്പുകള്‍ മാത്രമാവുന്നു.

“ലാപ്ടോപ്പില്‍ രേവതി ലിപിയിലെഴുതപ്പെട്ട പരാതിയുമായി” സി ഐയുടെ മുന്നിലെത്തുന്ന കര്‍ണ്ണന്‍ മഹാരാജ് നമ്മെ വിസ്മൃതിയുടെ നൂറ്റാണ്ടുകളില്‍നിന്ന് തട്ടിത്തെറിപ്പിക്കുന്നു. (സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ് വായിക്കുമ്പോള്‍). ഭാഷയുടെ പൊയ്ക്കാല്‍ക്കുതിരകള്‍ തട്ടിമറിഞ്ഞുവീഴുന്ന അപകടാവസ്ഥയില്‍, നമുക്ക് നഷ്ടമാവുന്ന വര്‍ത്തമാനങ്ങളില്‍നിന്ന് പകര്‍ത്തപ്പെടുന്ന അനേകം സാധ്യതകളില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് രീതിവല്‍ക്കരിക്കപ്പെടുന്ന ഭാഷ (type ചെയ്യപ്പെടുക) മാത്രമാവുന്നു, ഏകാകിയുടെ വായനയുടെ ചിദാകാശങ്ങള്‍.

ഭാഷയുടെ മരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പലദ്വീപുകളില്‍നിന്നും നമ്മള്‍ കേള്‍ക്കുന്നു. അവ നിശ്ചയമായും ആദിവാസി ഭാഷകളാവുന്നു. ലിപികളില്ലാത്തവയും ആവുന്നു. കുറച്ചുപേര്‍ സംസാരിക്കുന്ന ഭാഷയ്ക്ക് വിധേയമാകുന്നതരം ലിപിശൂന്യതയും അനാര്‍ക്കിയും നെഞ്ചത്തടക്കിപ്പിടിച്ച് കലാവിഹ്വലതയില്‍പ്പെട്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥിഭാഷകള്‍.



ഭാഷമാത്രമല്ല ഭാഷാന്തരവും കലാപരമായ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഭാഷകള്‍ കടന്നുള്ള വര്‍ത്തമാനങ്ങള്‍, ഭാഷയുടെ ചിത്രസാധ്യതയിലും ശബ്ദസാധ്യതയിലും കോഡ് ചെയ്യപ്പെടുന്നു. ശൂന്യതയിലേക്ക് മടങ്ങുന്ന ആദിവാസി അമ്പെയ്ത്തുകള്‍പോലെ മരണപ്പെടുന്ന ഭാഷകള്‍.

കാഴ്ച്ചയുടെ ബഹുസ്വരതകള്‍ കൂടിയാണ് ലിപിബദ്ധമായ ഭാഷ. ദേശീയം, ആധുനികം തുടങ്ങിയ സംജ്ഞകള്‍ അതിനെ ആയുധധാരിയും അധികാരരൂപവുമാക്കുന്നു. "വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍ക്ക്” കളിക്കളങ്ങള്‍ നഷ്ടമാവുന്നു. അവരെ നോര്‍മ്മേറ്റിവ് ആയ ശിക്ഷണങ്ങള്‍ നല്‍കി സമൂഹം ശിക്ഷിക്കുന്നു. ക്ലാസിക്കും ഫോക്-ലോറും സെക്കുലറല്ലാത്ത പുനരാഖ്യാനത്തിലാവുന്നു. ഇത് ബോധപൂര്‍വ്വം പിന്തുടരുന്ന ഒരു അധികാരപ്രവണതയാണ്.

ഭാഷ ആത്മാവിന്റെ പ്രതിരോധമാണ്. ഒറ്റയ്ക്കായ കുറുക്കന്‍ കൂട്ടര്‍ക്കുവേണ്ടി ഓരിയിടുന്നതുപോലെ വന്യവും അര്‍ത്ഥസമ്പുഷ്ടവുമാണ്. എത്രത്തോളം ആ‍ത്മപരമാണോ അതിനെക്കാളും ലിപിപരമാവുന്നു ഭാഷയുടെ നിയതമായ വിന്യാസം. ഇത് ആവര്‍ത്തനവിരസമാവുമ്പോള്‍ "എന്റെയാണെന്റെയാണിക്കൊമ്പനാനകള്‍” എന്ന് എങ്ങനെ തുടര്‍ന്നും എഴുതാനാവും. ലിപികള്‍/space പരാജയപ്പെടുത്തുന്ന അര്‍ത്ഥബോധതലങ്ങളേ നമ്മുടെ ഉള്‍ക്കാഴ്ച്ചകള്‍ക്കുള്ളൂ എന്നാണോ? സംവദിക്കുന്ന ആശയങ്ങള്‍ക്കപ്പുറം, അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ഒരു ചിത്രസാധ്യതയും ദൃശ്യപരതയും മുന്നോട്ടുവെക്കുന്നതിനെ നാമെന്തിന് നിഷേധിക്കണം?



സമ്പര്‍ക്കഭാഷ എന്നത് ലിപിഭാഷയും ചിത്രഭാഷയുമാവുമ്പോള്‍ വ്യാകരണത്തിന്റെ സ്ഥിരം പാളങ്ങളില്‍ കൂകിപ്പായുന്ന കൂകൂതീവണ്ടിയില്‍നിന്ന് ഒച്ചകളുടെ രൂപങ്ങള്‍ വെളിച്ചമാവുന്നു. ഇതിന്റെ സ്വീകാര്യത, ഭാഷയുടെ തന്നെ സ്വീകാര്യതയാവുന്നു. ഇത് ലിപിയുടെ ദൃശ്യസാധ്യതയെ മുന്‍നിര്‍ത്തിയുള്ള ഭാഷയുടെ അതിജീവനമാണ്. പക്ഷെ ഭാഷ എന്ന ദൃശ്യസാധ്യതയും അതിന്റെ അനുഷ്ഠിപ്പുകാരനായ നിയോലിത്തിക് ഗുഹാചിത്രകാരനും അവന്റെ കല്‍മഴുവും തോറ്റുപോവുകയും ഭാഷയുടെ തുരുത്തുകളെ കടലെടുക്കുകയും ചെയ്യുന്നത് ഇവിടെയാണ്. ഈ ചിത്ര’വധം’ എങ്ങനെയാണ് മതേതരവും അഹിംസാപരവുമാവുക? ദൃശ്യഭാഷയുടെ അര്‍ത്ഥപരമായ തുടര്‍ച്ചയെ സംബന്ധിച്ച് ദൃശ്യപരമായ മറ്റൊരു പകരം പറച്ചില്‍/മറുഭാഷ നിര്‍മ്മിക്കാന്‍ കഴിയാത്ത വാരിക്കുഴി ഒരുങ്ങുന്നുണ്ട്. space-ല്‍ പല രൂപങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന അക്ഷരങ്ങളുടെ ജ്യോമെട്രിയെ നമ്മള്‍ അവഗണിക്കുകയാണ്. ഭാഷയുടെ ദൃശ്യസാധ്യതയെ പരിമിതപ്പെടുത്തുകയും അതിനെ സാധാരണത്വത്തിലേക്കും ‘അമ്പത്തൊന്നക്ഷരാളി’യിലേക്കും അടച്ചുപൂട്ടിയിരിക്കുന്നു. സൂക്ഷ്മതലത്തില്‍ ദൃശ്യബോധത്തിന് പരിക്കേല്‍പ്പിക്കുന്ന ജ്യോമെട്രിക് സാധ്യത ലിപിഭാഷയ്ക്ക് കൈമോശം വന്നിരിക്കുന്നതായി കാണാം. സാങ്കേതികവിദ്യ ഈ പരിമിതപ്പെടുത്തലിനെ കൂടുതല്‍ പരിമിതപ്പെടുത്തുന്നു. പരിസ്ഥിതി, കീഴാള, ലിംഗ, സ്ത്രീ രാഷ്ട്രീയങ്ങള്‍ ഭാഷയുടെ ചിത്രസമാനതയുടെ നഷ്ടത്തില്‍ എങ്ങനെ നീതികരിക്കപ്പെടും? വ്യാകരണബദ്ധമല്ലാത്തതോ രൂപപരമല്ലാത്തതോ ആയ ഭാഷയുടെ ഉപയോഗങ്ങളെ അന്വേഷിക്കാന്‍ ആരുമുതിരുന്നു? അതിന് ഭൂതകാലജ്ഞാനവ്യവസ്ഥയിലൂന്നി നില്‍ക്കുകയല്ല, നിയോലിത്തിക്ക് പാരമ്പര്യത്തെ പുനരന്വേഷിക്കുക തന്നെ വേണം. ഒന്നോര്‍ത്താല്‍ ആത്മഗതവും, നിഗൂഡതയും, പിറുപിറുപ്പും ഭാഷയുടെ അതിര്‍ത്തികളെ ഉല്ലംഘിക്കുന്നില്ലേ? ഇതിന് ലിപിയുടെ ഐക്കണോഗ്രാഫിയെ മറികടക്കാന്‍ കഴിയില്ലേ?

അക്ഷരപിശാചിനെയും വ്യാകരണഭംഗത്തെയും സദാചാരഭീതിയോടെ കാണുന്ന പോലീസിങ്ങിന്റെ അതിവ്യാപനമാണ് മറ്റൊരുവിധത്തില്‍ ഭാഷാപരിണാമത്തെ തടഞ്ഞുനിര്‍ത്തുന്നത്. ‘ക്ലാസിക്’ എന്നുവിശേഷിപ്പിക്കാവുന്ന ഭാഷാരൂപങ്ങളെ ഭക്തിപരവും മതാത്മകവുമാക്കിമാറ്റുന്നുണ്ട്. വ്യാകരണവും ശൈലീഭദ്രതയും അതീവ മതാത്മകമാവുന്നു. അന്ധനായ ദൈവത്തിനുവേണ്ടി ഭാഷാപ്രേമികള്‍ കലാപങ്ങളിലേര്‍പ്പെടുന്നു. അച്ചടിപിശാചിന്, വീരമൃത്യു നിഷേധിച്ച് അപമൃത്യുവാക്കുന്നു. വെളുത്തപ്രതലത്തില്‍ എഴുതപ്പെട്ട രീതിയില്‍ത്തന്നെ ഭാഷയുടെ ദൃശ്യരൂപം ഒതുങ്ങിപ്പോവുന്നു.

അബ്സ്ട്രാക്ട് ആയ ഭാഷയുടെ ദൃശ്യസാധ്യതയെ അന്വേഷിക്കുന്നതില്‍നിന്ന് നമ്മെത്തടയുന്നത് പോപ്പുലിസത്തോടുള്ള ഭ്രമമോ ഭീതിയോ ആണ്. ഈ ജനാധിപത്യഭൂരിപക്ഷത്തിന് കച്ചവടതാല്പര്യങ്ങള്‍ മാത്രമുള്ള ഭാഷാവ്യവഹാരികളുടെ നിരന്തരപിന്തുണയുമുണ്ട്. സമ്പര്‍ക്കഭാഷയെ എഴുത്തുഭാഷയാക്കുന്നത് ദൃശ്യപരമായ ഈ അപദര്‍ശനത്തിന്റെ സാധാരണത്വവും നിസ്സാരതയുമാണ്.

പുതിയൊരു ഭാഷ സാധ്യമാവുമോ എന്ന അന്വേഷണം പോലും അതിന്റെ ദൃശ്യസാധ്യതയില്‍ അഭിരമിക്കുന്നില്ലയെന്നതും എത്ര പ്രസക്തമാ‍ണ്. എത്ര ഭാഷകള്‍ ഇംഗ്ലീഷ് ലിപികള്‍ ഉപയോഗിക്കുന്നു. അക്കങ്ങളെ തനത് ലിപിയിലെഴുതുന്ന ശീലം മത്സരയോട്ടത്തിലെ തോറ്റവരുടെ ബഞ്ചിലിരിപ്പുണ്ട്.

ഭാഷയുടെ ആവിഷ്കാരത്തിലെ മോഡലുകള്‍ അബ്സ്ട്രാക്ട് ആയെക്കാവുന്ന ശബ്ദസാധ്യതയെ ഉല്ലംഘിക്കുന്നു. തേനീച്ചകളുടെ നൃത്തഭാഷയിലെ വിനിമയരൂപങ്ങള്‍ പോലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ട പൊരുളുകളുടെ അബ്സ്ട്രാക്ഷനാണല്ലോ. നൃത്തത്തിന്റെ ഭാഷയില്‍ ഉടല്‍ നിര്‍വ്വഹിക്കുന്ന ദൃശ്യവിനിമയം ലിപിപരമാവുമ്പോള്‍ അത് എത്ര മാത്രം ജനകീയമായാല്‍പ്പോലും, അത് പരിമിതപ്പെടുത്തുന്ന നിശ്ചിത വിന്യാസഭംഗികള്‍ നമ്മെ ആവേശം കൊള്ളിക്കുന്നില്ല. എല്ലാവരും എഴുത്തുകാരാവാതെ വായനക്കാരന്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നു. എന്നാല്‍പ്പോലും ഒരു സമ്പൂര്‍ണ്ണനൃത്തമെന്ന ഭാഷ തേനീച്ചകള്‍ക്ക് സാധ്യമാവുന്നു. ലിപികള്‍ പരിമിതപ്പെടുത്തിയ ദൃശ്യമായി ഭാഷാവിനിമയത്തെ അടയാളപ്പെടുത്തുമ്പോള്‍ ( നിയോലിത്തിക് മനുഷ്യന്‍, ഇത്രമാത്രം ലിപിബന്ധിതനായിരിക്കില്ല എന്ന ഖേദത്തോടെ) നമ്മുടെ പരിണാമത്തിലെ ചുവന്ന വാല്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു എന്ന് നാമെങ്ങനെ വിലപിക്കാതിരിക്കും, ഭാഷാമനുഷ്യനോ?

സമൂഹത്തിന്റെ ഉടലിനെന്നപോലെ ഭാഷയുടെ ഉടലിനും രൂപപരമായ നിയമവാഴ്ച്ച ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിയമവ്യവസ്ഥയുടെ തുടര്‍ച്ചയും അധീശത്വവും ദൃശ്യപരമായ അരാജകത്വത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അക്ഷരം എന്നതിന് നാശമില്ലാത്തത്, എക്കാലത്തേക്കും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥം കൂടി കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. അക്ഷരത്തിന് നാശമില്ലെങ്കിലും ഭാഷയ്ക്ക് നാശം സംഭവിക്കാം. മനുഷ്യന്‍ നശിച്ചാലും അവന്റെ ചങ്ങലകള്‍ നശിക്കാത്തതുപോലെ 'ബന്ധുരക്കാഞ്ചനക്കൂട്ടി’ലടയ്ക്കപ്പെട്ടിരിക്കുന്നു നമ്മുടെ ക്ലാസിക് ഭാഷാദൃശ്യങ്ങള്‍.

സാധാരണജനങ്ങളുടെ സമ്പര്‍ക്കത്തിലൂടെയോ ഭൂമിശാസ്ത്രപരമായി ചിതറിപ്പോകുന്ന ഗോത്രങ്ങളോ, നാടോടി സമൂഹങ്ങളോ വഴിയുള്ള പരിണാമങ്ങള്‍ക്ക് സാധ്യതയവസാനിച്ച ഭാഷകളിലെ രൂപപരമായ/ദൃശ്യപരമായ നഷ്ടബോധം തീവ്രമാണ്. ഭാഷയിലെ മെട്രോ വേഗങ്ങളായിത്തീരുന്ന സമ്പര്‍ക്ക-വിനിമയ ഭാഷ മാത്രം അവശേഷിക്കുന്നു. “ Those lacking imaginationtakes refuge in reality" എന്ന് ഗൊദാര്‍ദിന്റെ Goodbye to Language എന്ന സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്. ഭാവനയുടെ മരണത്തിന്‍പിറ്റേന്ന് ഭാഷയുടെ കല്ലറയന്വേഷിച്ചിറങ്ങിയ ഗുരുവിന്റെ ശിഷ്യന്മാരാണ് നമ്മള്‍. ഗൂഗിള്‍ കണ്ടെത്തിത്തരാത്ത ഭാഷയുടെ ദൃശ്യത്തെ ഏത് ഗുഹാചിത്രത്തില്‍നിന്നാണ് ഡീകോഡ് ചെയ്യേണ്ടത്. ഏതു ജിപ്സി ദൈവമാണ് ലിപികളെക്കാട്ടി, ശബ്ദസാധ്യതയെ നൃത്തം ചെയ്ത് മറുഭാഷ ചമച്ചുതരിക? ഭാഷ അവസാനിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ എന്താണെഴുതുക എന്ന് ഒരു ദൈവം പൊടുന്നനെ ചോദിക്കുന്നു. നമ്മെ വിഴുങ്ങുന്ന ഇത്തരമൊരു ശൂന്യതയുടെ ജനിതകഭാഷയില്‍ കല്‍മഴുതാഴെവീഴുന്ന ഒച്ചകേള്‍ക്കുന്നു.

വ്യാകരണവും ലിപിയും അക്ഷരവും മസ്തിഷ്കത്തിന്റെ പരിമിതികളില്‍പ്പെടുമ്പോള്‍ അത്ര സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയാത്ത അസ്വാതന്ത്ര്യം നമ്മെ ഗ്രസിക്കുന്നു. അസ്വസ്ഥരാക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായി പന്മന രാമചന്ദ്രന്‍ നായരു മുതല്‍ നോം ചോംസ്കി വരെ നമ്മെ കുറ്റപ്പെടുത്തുന്നു. ആഗോള ഗ്രാമര്‍ സംബന്ധിച്ച് ഒരു തിയറി ഉണ്ടാവുകയാണെങ്കില്‍ ഏതുഭാഷയ്ക്കും ‘തിരഞ്ഞെടുക്കാവുന്ന’ ഒരു ആഗോളഗ്രാമര്‍ വിനിമയം രൂപപ്പെടുമെന്ന് ചോംസ്കി പ്രതീക്ഷിക്കുന്നു. ഈ ‘ തിരഞ്ഞെടുപ്പ്’ എന്നതുതന്നെ കേവലമാണ്, നിയന്ത്രിതവുമാണ്. നിലവിലെ വ്യാകരണതത്വങ്ങളെല്ലാം സോഷ്യോബയോളജിക്കലായി പിഴച്ചുപോയിരിക്കുന്നു എന്ന് സമ്മതിച്ചുകൊണ്ട് ‘തിരഞ്ഞെടുക്കാവുന്ന‘ പാറ്റേണുകള്‍ ആവശ്യപ്പെടുകയോ? അപ്പോഴും മനുഷ്യന് തോന്നും പടി (freewill)  ചെയ്യാന്‍ തോന്നുമെങ്കിലും തോന്നും പടി ചെയ്യാതിരിക്കാതെ ഭാഷയെ കേവലം സമ്പര്‍ക്കത്തിനുപയോഗിച്ച്, മരിക്കുന്നു. ഭാഷ പണ്ടേ മരിച്ചുകഴിഞ്ഞുവെന്നും നമ്മള്‍ അതിന്റെ കല്ലറ തിരയുകയാണെന്നും കൈവരുന്ന കഠിനബോധ്യത്തില്‍ വിരമിക്കുന്നു. കല്‍മഴു എവിടെയോ കളഞ്ഞുപോയിരിക്കുന്നു.